Thursday, September 09, 2010

ഞങ്ങള്‍ സന്തുഷ്ടരാണ്

ആമുഖം.
അത്‌ ഒരു വേനല്‍ അവധി ആയിരുന്നു.
അധ്യാപകപരിശീലനത്തിനിടയിലെ നിര്‍ബ്ബന്ധിത സഹവാസ ക്യാമ്പ്‌.
സഹപാഠികളും ടീച്ചര്‍മാരും ഒരുമിച്ചുള്ള രണ്ടാഴ്ച.
മാതാപിതാക്കള്‍ക്കും സഹോദന്മാര്‍ക്കും വിവാഹിതരെങ്കില്‍ ഭര്‍ത്താക്കന്മാര്‍ക്കും മാത്രമേ ക്യാമ്പ്‌ അംഗങ്ങളെ സന്ദര്‍ശിക്കന്‍ അനുമതി ഉണ്ടായിരുന്നുള്ളു.
ക്യാമ്പ്‌ തുടങ്ങിയ ദിവസം എന്നെ കൊണ്ടാക്കാന്‍ അച്ചാച്ചനും (എന്റെ പപ്പ)
കൂടെ ഞങ്ങളുടെ ഒരു കുടുംബ സുഹൃത്തും വന്നിരുന്നു.
അതാരെന്ന ചോദ്യത്തിനു ഞാന്‍ 'എന്റെ അച്ഛനും ഞങ്ങളുടെ കുടുംബ സുഹൃത്തും 'ആണെന്നു മറുപടിയും പറഞ്ഞിരുന്നു.
അവര്‍ യാത്രപറഞ്ഞു പോയപ്പോള്‍, ഞാന്‍ വീട്ടില്‍ നിന്നും എടുക്കാന്‍ മറന്ന ,ബൈന്റു ചെയ്യാന്‍ കൊടുത്തിരുന്ന ഞങ്ങളുടെ കൈയെഴുത്തു മാസിക സുഹൃത്തിന്റെ കയ്യില്‍ കൊടുത്തയക്കണമെന്നു അച്ചാച്ഛനോടു പറഞ്ഞിരുന്നു.

ശേഷം

അന്നത്തെ ക്യാമ്പ്‌ പരിപാടിയില്‍ ഞങ്ങള്‍ക്കു ഏറ്റവും ഇഷ്ടപ്പെട്ട ഇനം ആയിരുന്നു സിനിമ.
എല്ലാവരും അത്യാഹ്ലാദപൂര്‍വം അതിനൊരുങ്ങുമ്പോഴാണ്‌ രണ്ടു സന്ദര്‍ശകര്‍ എത്തിയത്‌.ഒന്ന് എന്റെ കുടുംബ സുഹൃത്ത്‌,കൂടെ എന്റെ കൂട്ടുകാരി സീമയുടെ ബന്ധുവും.എന്റെ പപ്പ കൊടുത്തയച്ച കൈയെഴുത്തു മാസിക എന്നെ ഏല്‍പ്പിച്ച്‌ സുഹൃത്തും ,സീമയോടു സംസാരിച്ച്‌ അവളുടെ ബന്ധുവും പുറത്തിറങ്ങിയപ്പോള്‍ കൂട്ടുകാരില്‍ ചിലര്‍ അത്‌ ആരാ എന്താ എന്ന ചോദ്യവുമായ്‌ വന്നു.സീമയുടെ ബന്ധുവിനെ നേരത്തെ അറിയുമെന്നതിനാല്‍ ചോദ്യം എന്നോടു മാത്രമായിരുന്നു.
'അറിയില്ലെ ...അന്നു എന്റെ അച്ഛാച്ചന്റെ കൂടെ വന്നിരുന്ന ആളാ...ഞാന്‍ പരിചയപ്പെടുത്തിയിരുന്നല്ലൊ.ഞങ്ങളുടെ കുടുംബസുഹൃത്താ...'
ഞാന്‍ സിനിമയ്ക്കു പോകാനുള്ള തിരക്കിലേയ്ക്കു പാഞ്ഞു.
ഒരഞ്ചു മിനുട്ട്‌ തികച്ചായില്ലെന്നാണ്‌ ഓര്‍മ്മ;
അസ്സംബ്ലിഹാളില്‍ നിന്നും മണി മുഴങ്ങി.
പെട്ടെന്നൊരു മീറ്റിംഗ്‌...!!!
ഈ ടീച്ചര്‍മാരുടെ ഒരു കാര്യം...സിനിമയ്ക്കു പോകാന്‍ തുടങ്ങുമ്പോഴാ ഒരു മീറ്റിംഗ്‌...
എന്നു മനസ്സില്‍ പിറുപിറുത്തു കൊണ്ട്‌ വേഗം മറ്റുള്ളവര്‍ക്കൊപ്പം ഹാളില്‍ ചെന്നിരുന്നു.
സൈക്കോളജി ടീച്ചര്‍ തടിച്ച ശരീരവും താങ്ങി ഹാളിലേയ്ക്കു കടന്നു വന്നു.
എല്ലാവരും ആകാംക്ഷയോടെ ടീച്ചറെ നോക്കി.ഞാനും.
"കുട്ടി ഇങ്ങെണീറ്റു വരിക."
ടീച്ചറിന്റെ ആജ്ഞ എന്നോടാണെന്ന അറിവില്‍ ഞനൊന്നമ്പരന്നു.
പെരുത്ത
ആകാംക്ഷയോടെ ഞാന്‍ ടീച്ചറുടെ അടുത്തെത്തി.
"ഇന്ന് ആരാ കുട്ടിയെ കാണാന്‍ വന്നത്‌?"
ടീച്ചറിന്റെ ഭാവവും ചോദ്യത്തിന്റെ ഉദ്ദേശ്യവും മനസ്സിലാകാതെ ഞാന്‍ വിഷമത്തിലായി.എങ്കിലും പറഞ്ഞു.
"അന്ന് എന്റെ അച്ഛന്റെ കൂടെ വന്ന ആളാണ്‌. ഞാന്‍ പരിചയപ്പെടുത്തിയിരുന്നല്ലൊ ടീച്ചര്‍,നമ്മുടെ കൈയെഴുത്തു മാസിക തരാന്‍ വന്നതാ... അച്ഛാച്ചന്‍ കൊടുത്തയച്ചത്‌."
ടീച്ചറുടെ മുഖം ഇരുണ്ടു.
"കുട്ടിയ്ക്ക്‌ എത്ര തരമുണ്ട്‌?ഒരിക്കല്‍ പറഞ്ഞു അച്ഛന്‍ ആണെന്ന്...പിന്നെ പറയണു അച്ഛാച്ചനെന്ന് ....ഇതൊന്നും ഇവിടെ പറ്റില്ല."
തീക്കൊള്ളി കൊണ്ടൊരു കുത്തു കിട്ടിയ.പോലെ ഞാന്‍ ഞടുങ്ങി...
പറഞ്ഞതിലെ അപാകത എന്തെന്നു ഒന്നു ചിന്തിച്ചു നോക്കി.
ഞാന്‍ എന്റെ പപ്പയെ അച്ഛാച്ചന്‍ എന്നാണു വിളിക്കാറുള്ളത്‌.
(ഒരു സാധാരണ നസ്രാണിക്കുട്ടി പിതാവിനെ സ്നേഹത്തോടെ വിളിക്കാറുള്ള വിളി.)
പക്ഷെ കൂടുതലും ഹിന്ദുക്കുട്ടികള്‍ ഉള്ള ക്യാമ്പില്‍ അവര്‍ക്കു മനസ്സിലാകാന്‍ ഞാന്‍ അച്ഛന്‍ എന്നു പറഞ്ഞിട്ടുണ്ട്‌.
അതിലെന്താണു തെറ്റ്‌?
ടീച്ചറിന്റെ ചോദ്യത്തിലെ സൂചനയാണ്‌ എന്നെ പൊള്ളിച്ചത്‌.
ഞാന്‍ എന്റെ മുന്നില്‍ ഇരുന്ന സഹപാഠികളെ ഒന്നു നോക്കി.
എന്നെ ഏതു വിധവും താറടിക്കാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്ന ചില മുഖങ്ങളിലെ ചിരി....ഒരു നിമിഷം..!!ഈ ചോദ്യം ചെയ്യലിന്റെ പിന്നിലെ പ്രേരണ എവിടെ നിന്ന്‍ എന്ന് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല.
ടീച്ചര്‍ കത്തിക്കയറുകയാണ്‌
"ഇവിടുത്തെ രീതികളൊന്നും കുട്ടിക്കറിയില്ലേ?
ഇങ്ങനെ ഓരോരുത്തര്‍ക്കു കയറിവരാന്‍ അനുവാദമില്ലെന്ന് ഇനിയും പറഞ്ഞു തരണോ?
മാതാപിതാക്കളോ സഹോദരരോ അല്ലാതെ...മറ്റാര്‍ക്കും......"

മുന്നില്‍ ഇരിക്കുന്നവരുടെ ആ ചിരി അലര്‍ച്ചയായി എന്റെ ചുറ്റും മുഴങ്ങുന്നു.
ജീവിതത്തില്‍ ഇത്രമേല്‍ അവഹേളിതയായി നില്‍ക്കേണ്ട ഒരവസരം മുന്‍പുണ്ടായിട്ടില്ല.
ആ ചിരിയുടെ മുന്നില്‍ തോറ്റു കൊടുക്കാന്‍ ആത്മാഭിമാനം അനുവദിച്ചില്ല.
അതില്‍ എത്രയൊ ഭേദമാണ്‌ മരണം...തൊട്ടപ്പുറത്ത്‌ പയ്യാമ്പലം ബീച്ച്‌....
എപ്പൊഴും കേട്ടിരുന്ന കടല്‍ത്തിരകളുടെ ശബ്ദത്തിനു അത്രയേറെ മാധുര്യം അനുഭവപ്പെട്ടത്‌ അന്നാണ്‌!
ഒന്നുകില്‍ അതില്‍ ജീവിതം തീര്‍ക്കുക.
അല്ലെങ്കില്‍ ഏതുവിധവും ഒരു കരകയറല്‍....
തീരുമാനം എടുക്കാന്‍ ഏറെ താമസം വന്നില്ല.
സഹപാഠികളുടെ അപഹാസ്യച്ചിരിക്കു മീതെ ഒരു നേര്‍ത്ത ചിരിയോടെ....
ടീച്ചറുടെ മുഖത്തു നോക്കി ആത്മ ധൈര്യത്തോടെ പറഞ്ഞു.
"സന്ദര്‍ശനത്തിനുള്ള അര്‍ഹത ഉള്ളതു കൊണ്ടു തന്നെയാ വന്നത്‌."
"എന്തര്‍ഹത..?കുട്ടിയുടെ അച്ചനാണോ അയാള്‍?
കുട്ടിയുടെ സഹോദരനാണോ അയാള്‍?"
സമ്മതിച്ചു.
"അല്ല."
"പിന്നെ???"
തികച്ചും ശാന്തമായി മൊഴിഞ്ഞു.
'മറ്റൊരു സാധ്യത കൂടി ഉണ്ടല്ലൊ ടീച്ചര്‍....അദ്ദേഹം...
എന്റെ ..ഭര്‍ത്താവാണ്‌"
വല്ലപ്പൊഴും ചില കൊച്ചു കൊച്ചു കളവുകള്‍ പറഞ്ഞിട്ടുണ്ട്‌.
പക്ഷെ ഇത്ര ഉറച്ച സ്വരത്തില്‍ ഒട്ടും മനക്ലേശം കൂടാതെ ആദ്യമായി ഒരു നുണ.
അതുവരെ തിളച്ച ടീച്ചര്‍ പതര്‍ച്ചയോടെ പറഞ്ഞു...
"കുട്ടിയെന്താ കളിപറയുകയാണോ"
ഒരു നുണ സത്യമാക്കാന്‍ പിന്നെയും പറഞ്ഞു.
'സത്യമാണ്‌.ഞങ്ങളുടെ വിവാഹം കഴിഞ്ഞതാണ്‌.
വീട്ടുകാര്‍ സമ്മതിക്കില്ലെന്നറിയാവുന്നതു കൊണ്ട്‌ എന്റെ പഠനം കഴിയും വരെ അത്‌ രഹസ്യമാക്കി വച്ചു എന്നേ ഉള്ളു.'
ടീച്ചര്‍ പിന്നെ ഒന്നും മിണ്ടിയില്ല.കുട്ടികള്‍ക്കിടയിലും അഭൂതപൂര്‍വമായ ഒരു നിശ്ശബ്ദത...
എല്ലാവരും വിശ്വസിച്ചുവൊ?
ഇല്ലെങ്കിലും സാരമില്ല. ...
പാതാളത്തിലേയ്ക്കു താഴ്‌ന്നു പോയ ഞാനിതാ...ആകാശം മുട്ടെ ഉയരത്തിലാണിപ്പോള്‍...
വരും വരായ്കകള്‍ എന്തും ആകട്ടെ. ആ നിന്ദ്യമായ നിമിഷങ്ങളെ തരണം ചെയ്യുന്നതിനപ്പുറം മറ്റൊന്നും ഞാന്‍ ചിന്തിച്ചതേയില്ല.
മരിക്കാന്‍ തീരുമാനിച്ചവന്‌
അതിനേക്കാള്‍ കടുത്ത ശിക്ഷ നല്‍കാന്‍ ആര്‍ക്കാണു കഴിയുക...?!!
പിന്നാമ്പുറം
സുഹൃത്തും സീമയുടെ ബന്ധുവും പടികടക്കും മുന്‍പ്‌ അസ്സംബ്ലിമണിയും
ബഹളവും കുശുകുശുപ്പും അവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
പ്രശ്നം എന്തോ ഉണ്ടെന്ന തോന്നല്‍ അവര്‍ക്കും ഉണ്ടായി.
അറിയാനുള്ള മാര്‍ഗം ഒന്നും ഇല്ല.
സിനിമയ്ക്കു പോകുന്ന വഴിയില്‍ കാത്തു നിന്ന് സീമയുടെ ഇക്ക അവളോടു കാര്യം തിരക്കി.
അവളില്‍ നിന്നും അറിഞ്ഞ കാര്യം ഇക്കയാണ്‌ സുഹൃത്തിനെ അറിയിച്ചത്‌.

അതെ സുഹൃത്ത്‌....!തികച്ചും നല്ല സുഹൃത്തുക്കളായിരുന്നു. ഞങ്ങള്‍...
ഒരേ ബസ്സില്‍ യാത്രക്കാരായ ഒരു കൂട്ടം സുഹൃത്തുക്കളിലെ രണ്ടു പേര്‍.
ഒന്നിച്ചൊരു ജീവിതത്തേപ്പറ്റി സ്വപ്നം കാണാന്‍ പോലും കഴിയാത്തത്ര ദൂരെ
ശരിക്കും എതിര്‍ ധ്രുവങ്ങളില്‍ കഴിഞ്ഞവര്‍..
ജാതിയുടെതെന്നല്ല മതത്തിന്റെ തന്നെ അതിര്‍വരമ്പുകള്‍ ഉള്ളവര്‍...
എന്റെ ഒരു നിമിഷത്തെ പ്രതിസന്ധിയെ തരണം ചെയ്യാന്‍ ഞാന്‍ അത്തരമൊരു സീന്‍ ഉണ്ടാക്കിയെങ്കിലും
അനുകൂലമായ ഒരു തീരുമാനം മറുഭാഗത്തു നിന്നുണ്ടാകുമെന്നൊ
ഉണ്ടാകണമെന്നൊ ഞാന്‍ ചിന്തിച്ചില്ല.
പറ്റില്ല എന്നു പറഞ്ഞാലും എനിക്കൊരു വിഷമവും ഉണ്ടാകില്ലായിരുന്നു.
കാരണം എന്റെ ലക്ഷ്യം അതായിരുന്നില്ലല്ലൊ.
പക്ഷെ ഇന്നാര്‍ക്കു ഇന്നാരെന്നു ദൈവം കല്ലില്‍ എഴുതിയിരുന്നല്ലൊ.
സുഹൃത്‌ ബന്ധത്തിനപ്പുറം പിന്നീട് വളര്‍ന്ന ഞങ്ങളുടെ അടുപ്പത്തിനും തീരുമാനങ്ങള്‍ക്കും ദൈവം കൂട്ടു നിന്നു.
രണ്ടു ധ്രുവങ്ങളേയും കൂട്ടിയിണക്കാനുള്ള കഠിനശ്രമം.....
ഞങ്ങളില്‍ നിന്നും ഞങ്ങളുടെ കുടുംബങ്ങള്‍ എന്താണോ പ്രതീക്ഷിക്കുന്നത്‌
അത്‌ സാധിച്ചു കൊടുത്തുകൊണ്ട്‌
സ്വന്തമായൊരു കുടുംബം ഞങ്ങള്‍ക്കും....
വേനലവധിയിലെ പ്രഖ്യാപനത്തിനു ശേഷം
മാസങ്ങള്‍ കഴിഞ്ഞ്‌
ഞങ്ങളുടെ തീരുമാനങ്ങളുടെ ഒരു ഭാഗമെന്ന നിലയില്‍
1980 സെപ്തംബര്‍ 10നു ഞങ്ങള്‍ വിവാഹ രജിസ്റ്ററില്‍ ഒപ്പു വച്ചു.
ഇന്ന്‍
അതെ .ഞങ്ങളുടെ ദാമ്പത്യത്തിന്‌ 30 വയസ്സ്‌.
കടന്നു പോന്ന വഴികള്‍....പ്രതിസന്ധികള്‍....
എന്നും താങ്ങായ്‌ ഒരദൃശ്യശക്തി ഞങ്ങളെ പരിപാലിച്ചു....
സന്താന സൗഭാഗ്യം നല്‍കി അനുഗ്രഹിച്ചു...
പൂജ്യത്തില്‍ നിന്നും തുടങ്ങി ഇന്ന് ഈ നിലയില്‍ വരെ എത്തിച്ചു.
ആ ദിവ്യ സ്നേഹത്തിനു മുന്‍പില്‍ ശിരസ്സു നമിക്കുമ്പോള്‍
ഞങ്ങള്‍ ഇന്നും നന്ദിപൂര്‍വം ഓര്‍ക്കുന്നു
എതോ വഴിയിലൂടെ പോകേണ്ടിയിരുന്ന രണ്ടു ജന്മങ്ങളെ
ഒരുമിച്ചു ചേര്‍ക്കാന്‍ നിമിത്തമായ...
ആ ചിരി....
അന്നത്തെ അസ്സംബ്ലി ഹാള്‍...
പ്രിയപ്പെട്ട സൈക്കോളജി ടീച്ചര്‍......

Thursday, September 02, 2010

ഇവര്‍ കുഞ്ഞു മാലാഖമാര്‍

ഇവര്‍ കുഞ്ഞു മാലാഖമാര്‍

പിഞ്ചു മക്കളെ നിങ്ങള്‍ നീറുമെന്‍

ഹൃത്തടത്തിലുറങ്ങിക്കിടക്കുക

ഇല്ല നിങ്ങളെ തൊട്ടുണര്‍ത്തുവാ-

നെങ്ങു നിന്നും വരില്ലൊരു തെന്നലും.


അമ്മയാണിവള്‍ നെഞ്ചിലൂഷ്മള

സ്നേഹസാഗരം കാത്തു സൂക്ഷിപ്പവള്‍,

‍കുഞ്ഞു മക്കളെ ചേര്‍ത്തു വയ്ക്കുവാന്‍

നൂറു തൂവല്‍ ചിറകു വിരിപ്പവള്‍.


ആഞ്ഞുവീശും കൊടുംകാറ്റില്‍ നിന്നുമാ -

വന്‍ തിരമാലക്കോളില്‍ നിന്നും സദാ-

വന്നുചേരും വിപത്തേതാണെങ്കിലും

ധീരയായ്‌ തന്റെ മക്കളെ കാക്കുവോള്‍,


എങ്കിലും ഞൊടിനേരത്തിലിപ്പെരു-

മണ്ണില്‍ വീണുചിതറിത്തെറിച്ചൊരാ

പത്തു പൂവുകള്‍ , അല്ല പൂമൊട്ടുകള്‍

എങ്ങിനാശ്വസിച്ചീടുവതെന്‍ മനം?!


വര്‍ണമേറുമീ പൂവാംകുരുന്നുകള്‍

നല്‍കിടുമേറെയാനന്ദ നിര്‍വൃതി ,

പാഞ്ഞടുക്കുന്ന ക്രൂര മൃഗത്തിനും

ശാന്തിയേകുമീകുഞ്ഞു മാലാഖമാര്‍.


എന്തു സുന്ദര സ്വപ്നങ്ങളായിരു-

ന്നിത്ര നാളവര്‍ കണ്ടതെന്നോര്‍ക്കുക,

നന്മകള്‍തിങ്ങുമപ്പുണ്യ ജന്മങ്ങള്‍-

ക്കെത്ര ഹ്രസ്വമാം ജീവിതം ഭൂമിയില്‍....!!!


ഈയുലകിന്നുമപ്പുറം ജീവിതം

നല്‍കുവാന്‍ കഴിവുള്ളവനീശ്വരന്‍

‍സ്വര്‍ഗ വാടിയലംകൃതമാക്കുവാന്‍

കൊണ്ടു പോയതാണീക്കുഞ്ഞു പൂവുകള്‍.


ഒന്നു ചിന്തിക്കിലെത്രയോ ഭേദമാ-

ണീനരകത്തില്‍ നിന്നുള്ള മോചനം...?!!!


അമ്മതന്‍ ഗര്‍ഭപാത്രത്തിനുള്ളിലും

രക്ഷയില്ലാതുഴറുന്നു ഭ്രൂണങ്ങള്‍...

തമ്മില്‍ വെട്ടി മരിക്കുന്ന സോദരര്‍

‍തിന്മകള്‍ നിത്യം ചെയ്യുന്നു മാനവര്‍...


തോക്കുകള്‍,വെടി,സ്ഫോടനം,ബോംബുകള്‍

‍കത്തിയും വടിവാളും കഠാരയും,

ആര്‍ത്തി പൂണ്ട മനുഷമൃഗങ്ങള്‍തന്‍

മൂര്‍ച്ചയേറും കുടില തന്ത്രങ്ങളും...,


തേനില്‍ മുക്കിയൊളിപ്പിച്ചു വച്ചൊരാ-

തീവിഷം തുപ്പും വാക്കിന്‍ പ്രവാഹവും,

അമ്മ പെങ്ങളെന്നുള്ള ബന്ധങ്ങള്‍ ത-

ന്നുള്ളറിയാത്ത രാക്ഷസക്കൂട്ടങ്ങള്‍...,


കണ്‍കളില്‍ കാമഭ്രാന്തുമായ്‌ ചുറ്റിലും

തക്കം പാര്‍ത്തങ്ങിരിപ്പൂ കഴുകന്മാര്‍

പിഞ്ചു മേനിയും പിച്ചിപ്പറിച്ചു കൊ-

ന്നട്ടഹാസം മുഴക്കുന്നു കശ്മലര്‍.


പൊന്നു മക്കളെ നിങ്ങളീശന്റെ

നെഞ്ചിനുള്ളിലെ കുഞ്ഞു മാലാഖമാര്‍....,


മുന്നില്‍ ഗര്‍ത്തങ്ങള്‍ സങ്കടക്കടല്‍

ഒന്നിലും വീണുഴറാതിരിക്കുവാന്‍

സ്വര്‍ഗസീമയില്‍ ഉല്ലസിച്ചീടുവാന്‍

‍കൊണ്ടു പോയതാണാ സ്നേഹ ഗായകന്‍..!!!


കുഞ്ഞു മക്കളെ നിങ്ങള്‍ നീറുമെന്‍

ഹൃദ്ത്തടത്തില്‍ ഉറങ്ങിക്കിടക്കുക

കുഞ്ഞു മക്കളെ നിങ്ങളോര്‍മ്മതന്‍

ഉള്ത്തുടിപ്പുകളായി വസിക്കുക......!!!!

Sunday, August 15, 2010

സഹനപര്‍വ്വം

ഈ കാല്‍ വരിയില്‍
ഈ കുന്നിന്‍ നെറുകയില്‍
ഈ മരക്കുരിശ്ശില്‍
മൂന്നാണികളില്‍
എന്റേശുവേ, നീയിപ്പോഴും
ചോര വാര്‍ന്നു പിടയുന്നുവോ?
ചിതറി വീണ ഈ ചോരത്തുള്ളികള്‍
എന്റെയുള്ളില്‍ .
ഒരു പുഴയായൊഴുകുന്നു.
ഈ നോവിന്റെ നുറുങ്ങുകള്‍
എന്റെ ഞരമ്പുകളില്‍
എരിതീ പ്രവാഹമാകുന്നു.
ഞാന്‍ മഗ്ദലനയിലെ മേരിയല്ല,
ഞാന്‍ നിത്യ വിശുദ്ധയായ അമ്മയല്ല
നിന്റെ പ്രതിച്ഛായ ഏറ്റു വാങ്ങാന്‍
ഞാന്‍ വേറോനിക്കയുമല്ല.
നിന്റെ പാദങ്ങള്‍ പുണരാന്‍
എനിക്കാവുന്നില്ല,
നീയെത്രയോ മുകളില്‍.
നിന്‍ മാറില്‍ മുഖമൊന്നണയ്ക്കാനും വയ്യ,
ഞാനെത്രയോ താഴെ.
ഈ കല്‍പ്പടവില്‍,
ഈ മരക്കുരിശ്ശിന്‍ ചോട്ടില്‍
ഞാനിരിക്കുന്നു.
തരികെന്നേശുവേ, മനശ്ശക്തി,
എല്ലാം സഹിക്കാന്‍....
എല്ലാം ക്ഷമിക്കാന്‍.....

ലീല എം ചന്ദ്രന്‍
*********************

Tuesday, May 18, 2010

Gulf Manorama | Columns | Akkare Ikkare

Gulf Manorama | Columns | Akkare Ikkare


¥ÄßøÞÕßæÜ ®LÞ ÉøßÉÞ¿ß? §Ká ÎçÆÝíØí çÁ ¥çÜï.. ¥NæÏ Õß{ßç‚Þ ç¼ÞYØÞ?
§Üï, ®æa ¥N ®æa µâæ¿ÏáIí, ¾ÞX ¥NæÏ çº‚ß ®KÞ Õß{ßAáµ.

®KÞW §Kí ¥Õæø æµGßMß¿ß‚á, ¥Õæø ®dÄÎÞdÄ¢ ØíçÈÙßAáKáIí ®Ká ÉùÏâ!! ¨ µÞøcJßW ¾ÞX ÆøßdÆÏÞÃí,µÞøâ ®æa ¥N §Ká ¼àÕß‚ßøßMßÜï. ç¼ÞYØæa ©Jø¢ ©¿È¿ß ÕKá, ÎçÆÝíØí çÁÏßW ÎdÄ¢ §æÄÞæA æºÏíÄÞW ÎÄßçÏÞ, ¥NæÏ ØíçÈÙßAáKÕVAí §æÄÞKᢠçÕI.

¾ÞÈᢠÕßGáæµÞ¿áJßÜï ,®LáæµÞIá ÉÞ¿ßÜï, ²øá ÆßÕØ¢ ¥NÏíAÞÏß ÎÞxßÕ‚áµâæ¿? ’

²øá ÕÞAáÄVAJßÈá çÕIß ÉùEÄÜï. ¾ÞX §ÄßæÜÞKᢠÕßÖbØßAáKßÜï, ç¼ÞYØY ÉùEá.... xá Ìß dËÞCí! ²øá ÎùáÉ¿ßAá çÕIß ÎÞdÄÎÞÏß ¾ÞX ÉùÏáK µÞøc¢ ²Ká æºÏíÄá çÈÞAâ ç¼ÞYØÞ. ¥N ÕøáçOÞZ ¥NæÏ æµGßMß¿ßAáµ, ®KßGÕøáæ¿ Îá~Já æÄ{ßÏáK ØçLÞ×¢ dÖißAâ....

®æa ÕcµíÄßÄb¢, ¾ÞæÈK ØÉíÈæÏ Äßøß‚ùßÏáKÄí ®æa ¥NÏßÜâæ¿ÏÞÃí, ®æa çÉøí ØÉíÈ ¥Èá çÄÞÎØí ¦ÏßøáKá. µÜcÞÃJßÈá çÖ×Õᢠ®æa çÉøßW §Kᢠ’¥Èá’ ÈßÜÈßWAáKá. ¾ÞÈßKí ØÉíÈ ¥Èá Ìß. ç¼ÞV¼ÞÃí. ÈNáæ¿ ¼àÕßÄJßæa ÉÜ ¯¿áµ{ᢠ®¿áJá çÈÞAáçOÞZ ®ÜïÞÕøáæ¿Ïᢠ¼àÕßÄJßæa dÉÄcfÎÞÏ ²øá ÕÜßÏ ÍÞ·¢ ¥NÏáç¿ÄÞÃí. ¥ºí»æa/¥Mæa/©MÏáæ¿ dÉÄߺí»ÞÏ ²øá ÈßÝW ÎÞdÄÎÞÃí. ®KßøáKÞÜᢠµá¿á¢ÌJßæa ÄÜÕX ®K ÈßÜÏßW ÄàøáÎÞÈBZ ®¿áAáçOÞZ, ¦¢·c¢, µHí, ºßøß, Îá~ÍÞÕ¢, Îâ{W ®Kà ÖÞøàøßµÍÞ×µ{ÞW ÄàøáÎÞÈB{áæ¿ ¥ÕØÞÈAÜïí ®Kᢠ¥NÏßW ÈßKá ÄæKÏÞÃí ÕøáKÄí. §Äí ¥ÄàÕ dÖiçÏ޿ᢠ¼Þd·ÄçÏ޿ᢵâ¿ß, µáGßµ{áæ¿ ÏÞæÄÞøá ¥ùßÕᢠ§ÜïÞæÄ, ®ÜïÞ ÄàøáÎÞÈB{ᢠ¥ºí»X ¯¿áJá ®Ká ÄæKÏÞÃí ØíÅßøàµøßAæM¿áKÄí. ÄÈßAáçÕIß ²øá ÈÜïÕÞAᢠÈwßÏᢠdÉÄàfßAÞæÄ, ®ÜïÞ¢ ®ÜïÞÕVAᢠçÕIß æº‡áK ¥N.

¦ÕÞ¢ ¥æÜïKá ¾ÞX ÉùEßÜïçÜïÞ.... Éçf ¾ÞX çºÞÆß‚Äí §æÄÞæA ÕV×JßW ²øßAW ÎÄßæÏÞ ®KÞÃí? ÉáÄßÏ ºßLÞ·ÄßµZ, µÞÜJßÈáØøß‚á ÕøáK ÎÞx¢, ºßÜæÄÞæA øØ¢ ¦Ãí ¾ÞÈᢠØNÄßAáKá ®KÞW §çMÞZ ÕKá ÕKá ØÙßAÞX Õ‡ÞæÄ ¦Ïß.

²GᢠÄæK ØNÄß‚á ÄøÞX Õ‡ÞJÄáæµÞIᢠÉßæK ¨ ¦ ¦ÖÏÕáÎÞÏß çºVKá çÉÞµÞJÄáæµÞIáÎÞÃí, ÕÞ·bÞÆJßæÈÞøáBáKÄí....¥çÜï??

ÉUßÏßW çÉ޵â, ¥æÜïCßW ¾ÞX ÕÞÆß‚á ¼Ïßç‚æÈ, ç¼ÞYØY ÉâVŒÞÇßµ¢ ÖµíÄßçÏÞæ¿ ®ÄßVJá. æÉxNAá µá¿ßAÞX æÕU¢ çÉÞÜᢠæµÞ¿áAÞJÕX ÎçÆÝíØí çÁÏíAí ¥NÎÞVAí µÞVÁí ¥ÏÏíAáçÎÞ?

ØÄc¢, ¾ÞX ØNÄß‚á.... Éæf ÉUßÏßW çÉÞÏßGá ÕøáçOÞZ ¾ÞX ®ÝáÄß ¥ÏAÞX çÉÞµáK µÅ ²Ká çµGá çÈÞAâ, ¥NæÏ
ÕßÜÎÄßAÞÈá¢, ¥ÈáçÎÞÆßAÞÈᢠ³VAÞÈᢠ²KᢠØÎÏÕᢠµÞÜÕᢠdÉÞÏÕᢠçÕIï, ÈNáæ¿ ÎÈTÞÃí, ÉÞµçMç¿IÄí... ¨ ÎçÆÝíØí çÁÏßW ®ÈßæAÞøá §êæÎÏßW µßGß , ®æa ØáÙãJÞÏ µHâVAÞøX ÎáÙNÆí µáGßÏáæ¿. ¾ÞX µáGß ®Ká Õß{ßAᢠ. µáGß ¥NAáçÕIß ²øá ³VÎAáùßMí ®ÝáÄßÏÄá çÈÞAá......

¾ÞX Äßøß‚á ÕKá ÕÞÏßç‚Þ{Þ¢.....

ÎáGçJÞ¿ßW çºÞùí ê ®æa ¯xÕᢠÈÜï ØáÙãJí ’ÎáÙNÆí µáGß ¥NæÏAáùß‚í ³VAáKá

¦Îá~¢:
¦ÆcÎÞÏß ²Ká ÉùEæG. ¨ ÌâçÜÞµJí §Èß ¾ÞÈÞÏßGí ç†Þæ·ÝáÄÞÄßøßçAI ®Ká µøáÄß. ®æaçÉøáµÞøÈá¢
ÉvdÖàAÞøÈáÎÞÏ æηÞØíxÞVÕæø ç†Þ·í ®ÝáÄáçOÞZ ÎßIÞÄßøßAÞX ÉxßÜïçÜïÞ. ÎÞÄãÆßÈ¢ µÝßEæCßÜᢠ§æÄæa ØíçÈÙ ÈßÇßÏÞÏ ©NÞAí ØÎVMßAáKá.

ÎáGçJÞæ¿Ká çµZAáçOÞZ ÕÜï µâç¿ÞdÄÕáÎÞæÃKá µøáçÄI, §æÄÞøá ÉÞºµ ÕßÇßÏáÎÜï. ¾ÞX µáEÞÏßøáKçMÞZ ®æa ©N ®ÈßAá çµÞÝßÎáGçJÞ¿ßW çºÞùá Õ‚í ÄøÞùáIÞÏßøáKá. ¥øßÏßÜïÞEßGᢠÉÞdÄÎßÜïÞEßGáÎÜï ( §ÜïÞJ µÞÜÕáÎáIÞÏßøáKá!) ¥æÄÞøá µìÄáµ¢. ÉßæK ¥BæÈæÏCßÜᢠøIí Õxí ®æa ÕÏxßW µÏùßÏÞçÜÞ ®KᢠµøáÄßÏßGáIÞÕá¢!

¦ÕÖcÎÞÏ ØÞÇÈBZ:
1.²ÝßE ÎáGçJÞ¿í (³¢æÜxí ©IÞAáçOÞZ ÕÜßæ‚ùßÏáK è¿Mí )ê²æøH¢
2.ÎáGçJÞ¿ßæa ÉÞÄß ÈßùÏÞÕáKdÄ æÉÞ¿ßÏøß.
3.æºùßÏ ©Ußê1
4.ÈÞ{ßçµø¢ ºßøÕßÏÄíê¥ø ØíÉâY
5.¥WÉ¢ ©Mí.
6.¥WÉ¢ æÕU¢.

ÎáGçJÞ¿í µÝáµÞX ÉÞ¿ßÜï. ©UßÜáU ÎáGÏáæ¿ ¥¢ÖBZ ¥BæÈJæKÏßøßAâ (¥Äá Õ{æø çÉÞ×µÎáUÄÞÃí). ¥øß µÝáµß ÎáGçJÞ¿ßW §¿áµ. ¥WÉ¢ æÕUæÎÞÝßAáµ. µáù‚áMá¢. ºáÕKáUß æºùáÄÞÏß ¥øßEÄᢠÈÞ{ßçµø¢ ºßøÕßÏÄᢠ¥ÄßÜß¿áµ. ¥ÄßÈá çÖ×¢ ¥¿áMßW (·cÞØßW ÉxßÜï çµçGÞ!!! ) µÈÜßÈá Îáµ{ßÜÞÏß ÎáGçJÞ¿á Õ{æø Øâfß‚á ÕÏíAáµ. µáù‚í µÝßÏáçOÞZ ¥øß çÕÕÞX Äá¿Bá¢.ÈÜï ÎÃÕᢠÕøÞX Äá¿Bá¢. ¥çMÞZ æÎæÜï ÉáùæJ¿áJí ²øá ÉÞdÄJßçÜAí ÎÞxáµ. çºÞùí æùÁß. §Èß µÝß‚ÞW ÎÄß.

Õà¿á¢ ÕàGáµÞøᢠØbL¢ Ìt¢ §ÕÏáæ¿æÏÜïÞ¢ ¥VjBZ, ¼àÕßÄJßW ¥ÕÏáæ¿ ¦ÕÖcµÄ ÎÈTßÜÞAßJKá. ÕÞAáµæ{AÞç{æù æÉøáÎÞxJßÜâæ¿ ÌtB{áæ¿ æµGáùMáµZ ®æK ®æa ¥N ÉÀßMß‚á. ÕÞAáµ{á¢, æÉøáÎÞxB{áÎÞÏß ØbÏ¢ fÎÏáæ¿ ÉÞøÞÕÞøÎÞÏß ¥N. ÌtB{áæ¿ æµGáùMá¢, ¥Äßæa ¦ÕÖcµÄÏᢠ³ÄßJKá. ²Kᢠ§ÜïÞæÄ ¼àÕßAÞX, ®ÜïÞ¢ æÉÞGßæ‚ùßÏÞX ®ÜïÞÕVAᢠØÞÇßAá¢. ®KÞW ®ÜïÞ ÌtB{ᢠÈßÜÈßVJßæAÞIá çÉÞµÞX ®ÜïÞÕVAᢠØÞÇßAßÜï.’¾ÞX §Ká 溇áK µÞøcBZ Èà Èßæa µáGßµZAá ÉùEá æµÞ¿áAáçOÞZ §Kí ¥N ÉùÏáKÄí ¥Ká Èà ÎÈTßÜÞAᢠ. §Kí ®æa 3 ÎAZAí ¾ÞæÈÞøNÏÞÏçMÞZ ®æa ¥NÏáæ¿ fÎÏᢠ®æa ¥fÎÏᢠ¾ÞX ÎÈTßÜÞAß.

®æa ÄàøáÎÞÈBæ{ÏᢠØíçÈÙæJÏᢠÎùßµ¿Kí, ®æa ¥N ®æK ÕßGá ÉßøßEá. 2002 W µcÞXØùßæa Éß¿ßÏßW ¥N æÕLá æÕHàùÞÏß. çÈæøJ ²KᢠÄàøáÎÞÈß‚áùAÞJ ÏÞdÄ. ®æa ÎÈTßæa èÇøc¢ ÈßK çºÞøáKá. ¦øáæ¿ÏᢠØÞLbÈBZ ®æa ÎÈTßW ÈßùEßÜï, ¦ÖbØßMß‚ßÜï. ²øßAÜᢠÄßøá‚áµßGÞJ ®æa ¥NÏáæ¿ ØíçÈÙJßÈÞÏß ¾ÞÈßKᢠµÞJßøßAáKá.

®a ¥N
®æKKᢠÄÝáµÞÈÞÏß,ÎwÎÞøáÄÈÞÏß Èà,
µÞxßæa çÕ·JßW, ÈßÎß×BZ §ÈßæÏKá¢
³VNµ{ßW,æÕùᢠæÎÝáµáÄßøß ÎÞdÄ¢
dÉÞµÞÖßAáçÎÞ ®æa ÎáKßW ØíçÈÙÎÞÏí, .
¥NÏÞÏß ®KøáµßW, Èà ©IÞÏßøáæKCßW?
¼àÕßÄ¢ ÕÝßÎáGß ÈßWAáçOÞZ, ÈßX ØÞLbÈ¢
ÎâViÞÕßæÜÞøá ºá¢ÌÈÎÞÏß, Èà ®Jß,
®æa æÈ¿áÕàVMáµZ ÈßKßW ¥ÜßEá
ÈßVçÜÞÍÎÞÏ ÕÞAáµZ ¼àÕßÄ¢ ÈVպ߂á.
ÕcÅ, ÍÏ¢, ØC¿¢®KßÕÏíAá ÈßX ÜÞ~ÎÞÏ ÄÞAàÄí
’®æa εZAá ¼àÕßÄ¢ ÈÈáJ ÉÞÄÏÞAá’ ,
¥Õ{áæ¿ µ×í¿B{á¢,Õcŵ{ᢠ®æa οßÏßW,
ÄܺÞÏí‚áùBæG,®KçKAáÎÞÏß, ÈßVÍÏ¢. .